Sunday, November 9, 2008

അക്ഷരങ്ങളുടെ നിറമുത്തുകള്‍ ആവാഹിക്കാന്‍ നാട്ടുപച്ചയിലെ മഷി കാണൂ...


നാട്ടുപച്ചയില്‍ വായിക്കൂ...

മഷി... അക്ഷരങ്ങളുടെ നിറമുത്തുകള്‍ ആവാഹിക്കാന്‍ നാട്ടുപച്ചയിലെ മഷി കാണൂ...

ഈ ലക്കം നാട്ടുപച്ചയിലെ മഷിയില്‍


ആത്മഹത്യയിലേക്ക് നയിച്ച തന്റെ ആദ്യ പ്രണയം സിവിക് വായനക്കാരുമായി പങ്കുവെക്കുന്നു...

കോഴിക്കോട് എന്ന നഗരം തന്റെ ജീവിതവുമായി എങ്ങിനെ ബന്ധപ്പെട്ടിരുന്നുവെന്ന്
പട്ടം പറത്തിയ കുട്ടിയിലൂടെ കെ.രേഖ


നീലന്‍, ഇന്ദ്രബാബു, ഗിരീഷ്.എ.എസ്. എന്നിവരുടെ കവിതകള്‍

ശ്രീപ്രിയയുടെ കഥ പൂവാലിപ്പയ്യ്

വായനയില്‍ വൈഡ് സരഗസ്സോ സീ (wide saragasso sea)എന്ന വിഖ്യാത നോവലിനെയും, അതെഴുതിയ ജീന്‍ രീസിനെയും പ്രഭ സക്കറിയ പരിചയപ്പെടുത്തുന്നു, ഒരു ക്ലാസ്സിക് ഭ്രാന്തിയെ പുനര്‍വായിക്കുമ്പോള് എന്ന ലേഖനത്തിലൂടെയും മരണമാണ് ഏറ്റവും വലിയ സര്‍ഗ്ഗത്മകതയുടെ പ്രചോദനമെന്ന് സുഭാഷ് ചന്ദ്രന്‍ മരണാനന്തരം എന്ന ലേഖനത്തിലൂടെ പറയുന്നു

പ്രവാസത്തില്‍ ഒരു കാലത്ത് കേരളത്തെ ഇളക്കി മറിച്ച മറിയം റഷീദയുടെ മാലിദ്വീപിനെക്കുറിച്ച് അറിയാന്‍ സതീഷ് സഹദേവന്റെ ‍, ‘യു മാരി മൈ മദര്‍’ വായിക്കുക

ഒരിക്കലും ഒരിടത്തിരിക്കാന്‍ ഇഷ്ടപ്പെടാത്തയാളാണെന്ന് എം.പി.വീരേന്ദ്രകുമാര്‍ അനിലുമായുള്ള അഭിമുഖത്തില്‍ വ്യക്തമാക്കുന്നു.

മഷി കൂടാതെ വര്‍ത്തമാനം, പെണ്‍‌നോട്ടം, മൈതാനം, കാഴ്ച, ബൂലോഗം, യാത്ര, കാമ്പസ്, വിപണി, പുതുലോകം തുടങ്ങി മറ്റു വിഭാഗങ്ങളിലും നിരവധി രചനകള്‍..

വായിക്കൂ, ഈ ലക്കം നാട്ടുപച്ചയില്‍

പ്രമുഖരായ എഴുത്തുകാരുടെ ശക്തമായ രചനകളുമായി അടുത്ത ലക്കം നാട്ടുപച്ച നവമ്പര്‍ 15നു..

1 comment:

നാട്ടുപച്ച said...

അക്ഷരങ്ങളുടെ നിറമുത്തുകള്‍ ആവാഹിക്കാന്‍ നാട്ടുപച്ചയിലെ മഷി കാണൂ...