Saturday, December 19, 2009

മതങ്ങള്‍ വിഴുങ്ങുന്ന പ്രണയം--അഷിത എം

എന്റെ കണ്ണുനീരിന്റെ നനവുവീണ് പ്രണയം എന്നെങ്കിലുമൊരിക്കല്‍ 'ശുദ്ധ'യാക്കപ്പെടുമെന്നും, നിറമുളള ഉടയാടകള്‍ ചുറ്റി മറ്റുള്ളവര്‍ക്കിടയില്‍ തെളിഞ്ഞുനില്‍ക്കാന്‍ എന്റെ തപസ്സ് അതിനെ പ്രാപ്തയാക്കുമെന്നും ഞാന്‍ വിശ്വസിച്ചു അത് വര്‍ഷങ്ങള്‍ക്ക് മുമ്പായിരുന്നു. കൌമാരത്തില്‍ തോന്നിയ ആ അടുപ്പം ഞങ്ങള്‍ക്കൊപ്പം വളരുമെന്നും വൈരുദ്ധ്യങ്ങളുടെ പുറംതോട് പൊട്ടിച്ച് ഞങ്ങള്‍ പുറത്തുവരുമെന്നും ധൈര്യപൂര്‍വ്വം ഒരുമിക്കുമെന്നും ഞാനേറെക്കാലം വിശ്വസിച്ചു.



മതത്തെഭയന്ന് നമ്മള്‍ പ്രണയം വിഴുങ്ങുമ്പോള്‍ നമ്മള്‍ പരസ്പരം സഹായിക്കാന്‍പോലും മടിക്കുമ്പോള്‍ ആത്യന്തികമായി ജയിക്കുന്നത് മതത്തിന്റെ പേരില്‍ മതത്തെത്തന്നെ ചൂഷണം ചെയ്യുന്നവരാണ്.
മതം ആയുധമാക്കി ജീവിതം യുദ്ധമാക്കിയവര്‍ക്ക് മറ്റെന്താണ് ആവശ്യം
പൂര്‍ണവായനക്ക്

മലയാളി യുവാക്കളുടെ ലൈംഗിക അഭിരുചികളും മനോഭാവവും

ഡല്‍ഹിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു റിസര്‍ച്ച് എന്‍.ജി.ഒ. എറണാകുളം ആസ്ഥാനമാക്കി ഈയിടെ ഒരു പഠനം നടത്തുകയുണ്ടായി. നാഗരിക യുവാവിന്റെ ലൈംഗിക അഭിരുചികളും മനോഭാവവും ആയിരുന്നു പഠന വിഷയം. ശരിക്കും ഞെട്ടിക്കുന്ന വിവരങ്ങള്‍ക്ക് സാക്ഷിയാകേണ്ടി വന്നു. ചര്‍ച്ചയുടെ ഉള്ളറകളിലേക്ക് പ്രവേശിക്കാം
നിബ്രാസുല്‍ അമീന്‍ നടത്തിയ പഠനറിപ്പോര്‍ട്ട്

മതങ്ങള്‍ വിഴുങ്ങുന്ന പ്രണയം--അഷിത എം

എന്റെ കണ്ണുനീരിന്റെ നനവുവീണ് പ്രണയം എന്നെങ്കിലുമൊരിക്കല്‍ 'ശുദ്ധ'യാക്കപ്പെടുമെന്നും, നിറമുളള ഉടയാടകള്‍ ചുറ്റി മറ്റുള്ളവര്‍ക്കിടയില്‍ തെളിഞ്ഞുനില്‍ക്കാന്‍ എന്റെ തപസ്സ് അതിനെ പ്രാപ്തയാക്കുമെന്നും ഞാന്‍ വിശ്വസിച്ചു അത് വര്‍ഷങ്ങള്‍ക്ക് മുമ്പായിരുന്നു. കൌമാരത്തില്‍ തോന്നിയ ആ അടുപ്പം ഞങ്ങള്‍ക്കൊപ്പം വളരുമെന്നും വൈരുദ്ധ്യങ്ങളുടെ പുറംതോട് പൊട്ടിച്ച് ഞങ്ങള്‍ പുറത്തുവരുമെന്നും ധൈര്യപൂര്‍വ്വം ഒരുമിക്കുമെന്നും ഞാനേറെക്കാലം വിശ്വസിച്ചു.



മതത്തെഭയന്ന് നമ്മള്‍ പ്രണയം വിഴുങ്ങുമ്പോള്‍ നമ്മള്‍ പരസ്പരം സഹായിക്കാന്‍പോലും മടിക്കുമ്പോള്‍ ആത്യന്തികമായി ജയിക്കുന്നത് മതത്തിന്റെ പേരില്‍ മതത്തെത്തന്നെ ചൂഷണം ചെയ്യുന്നവരാണ്.
മതം ആയുധമാക്കി ജീവിതം യുദ്ധമാക്കിയവര്‍ക്ക് മറ്റെന്താണ് ആവശ്യം

മുഴുവന്‍ വായനക്ക്

ബൂലോഗവിചാരണ 28

ബൂലോഗവിചാരണയുടെ ഈ ലക്കത്തില്‍ ഉള്‍പ്പെടുത്തിയ ബ്ലോഗുകള്‍ കാണുക


Submit your blog posts to blogreview@nattupacha.com

പാലേരി മാണിക്യം-- ഒരു പാതിരാകൊലപാതകമോ?

കാതലുള്ള സാഹിത്യകൃതികളുടെ പിന്‍ബലത്തില്‍ ചേതോഹരമായ സിനിമകളൊരുക്കിയ
രമണീയ കാലം തീര്‍ന്നില്ലെന്ന് അടയാളപ്പെടുത്താനാണ് രഞ്ജിത്ത് ശ്രമിച്ചത്.
എം ടി, പത്മരാജന്‍ തുടങ്ങി സാഹിത്യത്തിലും സിനിമയിലും ഒരുപോലെ
പ്രശോഭിച്ച പൂര്‍വസൂരികളെ അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. എങ്കിലും
ചരിത്രനോവലില്‍ കൈവെക്കുമ്പോള്‍ അദ്ദേഹത്തിന് ചില തിരിച്ചറിവുകളുണ്ട്
പൂര്‍ണവായനക്ക്

നാട്ടുപച്ചവിടാത്ത കവിതകള്‍

ഞായറാഴ്ചയും
ഒഴിവാക്കാതെവരും.
തിങ്കളാഴ്ച രാവിലെ
വരുന്നവര്‍ ബൈക്കിലാണ്.
ദേഷ്യപ്പെടാത്തയാള്‍
ചൊവ്വാഴ്ചയാണ്;
ബുധനാഴ്ചക്കാരന്‍
ഉച്ചയ്ക്കായതിനാല്‍
മിക്കവാറും കാണാറില്ല.
ആളില്ലെന്നു കണ്ടാല്‍
തിരികെപോകും;
വൈകീട്ടുവരുന്ന
വ്യാഴാഴ്ചക്കാരന്‍.
അടച്ചിട്ട വാതിലിനോട്
ദേഷ്യം തീര്‍ക്കും,
വെള്ളിയാഴ്ചക്കാരന്‍.......
സത്യം പറയാല്ലോ
ശനിയാഴ്ച
ഒളിഞ്ഞിരിക്കയാണ് പതിവ്.......

മുഖ്യധാരയില്‍ നിന്ന് നാട്ടിന്‍ പുറവും നാട്ടുകാരും നാട്ടുഭാഷകളും അകന്നുപോയിക്കൊണ്ടിരിക്കലല്ല. വാണിജ്യവല്‍ക്കരണത്തിലാണ് എത്തിനില്‍ക്കുന്നതെന്ന വര്‍ത്തമാനകാലാവസ്ഥയിലേക്കാണ് പുതു കവികളില്‍ ശ്രദ്ധേയനായ സുനില്‍കുമാര്‍ എം. എസ്സിന്റെ 'പേടിപ്പനി' എന്ന കവിതാസമാഹാരം നാട്ടുവര്‍ത്തമാനങ്ങള്‍ക്കിടക്കുളള കട്ടന്‍ ചായയും അരിവറുത്തതുമായ രുചിയോടെയും നാടത്തത്തോടെയും വായനക്കാര്‍ക്കിടയിലേക്ക് വരുന്നത്.

വായിക്കുക

മലയാളിയുടെ ലൈംഗിക ചിന്തകള്‍

ഡല്‍ഹിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു റിസര്‍ച്ച് എന്‍.ജി.ഒ. എറണാകുളം ആസ്ഥാനമാക്കി ഈയിടെ ഒരു പഠനം നടത്തുകയുണ്ടായി. നാഗരിക യുവാവിന്റെ ലൈംഗിക അഭിരുചികളും മനോഭാവവും ആയിരുന്നു പഠന വിഷയം. ശരിക്കും ഞെട്ടിക്കുന്ന വിവരങ്ങള്‍ക്ക് സാക്ഷിയാകേണ്ടി വന്നു. ചര്‍ച്ചയുടെ ഉള്ളറകളിലേക്ക് പ്രവേശിക്കാം
നിബ്രാസുല്‍ അമീന്‍ നടത്തിയ പഠനറിപ്പോര്‍ട്ട്

Friday, December 18, 2009

തീയില്‍ ഒടുങ്ങുന്നത് -- കഥ

ക്യാമറാമാന്‍ ക്യാമറ പാക്ക് ചെയ്തു. മൃതദേഹം വരാന്‍
ഇനികാത്തുനില്‍ക്കേണ്ടതില്ല. മലയിറങ്ങുമ്പോള്‍ ആരും പരസ്പരം മിണ്ടിയില്ല.
ആകാശത്തോളം ഉസര്‍ന്നു പൊങ്ങിയ തീയില്‍ ഒരു വീടുകത്തുന്നു. അതിന്റെ
ജ്വാലകളില്‍ ഒരു നിലവിളിയൊതുങ്ങുകയാണ്. അകാലത്തില്‍ പൊതിഞ്ഞ ഒരു ജന്മം.
ഒരു വാര്‍ത്ത......

പൂര്‍ണവായനക്ക്

മതം മജ്നുവിനെ മയക്കുന്ന കറുപ്പാവുമ്പോള്‍

ലവ് ജിഹാദ് - ഇതുവരെ കണ്ടതും കേട്ടതും വച്ച് മനസ്സിലായതിന്റെ രൂപം ഏതാണ്ടിങ്ങിനെ വരും. മതത്തിന്റേതല്ല, കുഴപ്പം മാനിനിമാരുടേതാണ്. പ്രേമം അസ്ഥിക്കുപിടിച്ചാല്‍ പിന്നെ ഇസ്ലാമികദര്‍ശനങ്ങളോട് വല്ലാത്ത ആക്രാന്തമായിരിക്കും മലയാളി പെണ്ണുങ്ങള്‍ക്ക്. മലബാര്‍ മേഖലയിലെ പെണ്ണുങ്ങള്‍ താമസംവിനാ പൊന്നാനിക്കു വച്ചുപിടിക്കും. ഹമുക്കേ ഞമ്മള് പ്രേമിച്ച ഇന്ന്യാ, ജ്ജ് മതം മാറണ്ടാന്നും അലറിവിളിച്ച് മജ്നുമാര് പിന്നാലെയോടിയതുകൊണ്ടൊന്നും രക്ഷകിട്ടുകയില്ല. കത്രീണകൊടുങ്കാറ്റിന്റെ വേഗത്തില് കാഫിര്‍ ലൈലമാര്‍ പൊന്നാനി പിടിച്ചുകളയും. ആരെങ്കിലും ഓടിവന്ന് കലിമ ചൊല്ലിക്കൊടുക്കാതെ പിന്നെ കലിപ്പ് അടങ്ങുകയില്ല. പാവം മതമെന്തുപിഴച്ചു?
വായിക്കുക

പാലേരി മാണിക്യം-- ഒരു പാതിരാകൊലപാതകമോ?

കാതലുള്ള സാഹിത്യകൃതികളുടെ പിന്‍ബലത്തില്‍ ചേതോഹരമായ സിനിമകളൊരുക്കിയ
രമണീയ കാലം തീര്‍ന്നില്ലെന്ന് അടയാളപ്പെടുത്താനാണ് രഞ്ജിത്ത് ശ്രമിച്ചത്.
എം ടി, പത്മരാജന്‍ തുടങ്ങി സാഹിത്യത്തിലും സിനിമയിലും ഒരുപോലെ
പ്രശോഭിച്ച പൂര്‍വസൂരികളെ അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. എങ്കിലും
ചരിത്രനോവലില്‍ കൈവെക്കുമ്പോള്‍ അദ്ദേഹത്തിന് ചില തിരിച്ചറിവുകളുണ്ട്.

പൂര്‍ണവായനക്ക്

ബൂലോഗ വിചാരണ 28

ബൂലോഗവിചാരണയുടെ ഈ ലക്കത്തില്‍ ഉള്‍പ്പെടുത്തിയ ബ്ലോഗുകള്‍ കാണുക


Submit your blog posts to blogreview@nattupacha.com

മതങ്ങള്‍ വിഴുങ്ങുന്ന പ്രണയം

എന്റെ കണ്ണുനീരിന്റെ നനവുവീണ് പ്രണയം എന്നെങ്കിലുമൊരിക്കല്‍ 'ശുദ്ധ'യാക്കപ്പെടുമെന്നും, നിറമുളള ഉടയാടകള്‍ ചുറ്റി മറ്റുള്ളവര്‍ക്കിടയില്‍ തെളിഞ്ഞുനില്‍ക്കാന്‍ എന്റെ തപസ്സ് അതിനെ പ്രാപ്തയാക്കുമെന്നും ഞാന്‍ വിശ്വസിച്ചു അത് വര്‍ഷങ്ങള്‍ക്ക് മുമ്പായിരുന്നു. കൌമാരത്തില്‍ തോന്നിയ ആ അടുപ്പം ഞങ്ങള്‍ക്കൊപ്പം വളരുമെന്നും വൈരുദ്ധ്യങ്ങളുടെ പുറംതോട് പൊട്ടിച്ച് ഞങ്ങള്‍ പുറത്തുവരുമെന്നും ധൈര്യപൂര്‍വ്വം ഒരുമിക്കുമെന്നും ഞാനേറെക്കാലം വിശ്വസിച്ചു.

മതത്തെഭയന്ന് നമ്മള്‍ പ്രണയം വിഴുങ്ങുമ്പോള്‍ നമ്മള്‍ പരസ്പരം സഹായിക്കാന്‍പോലും മടിക്കുമ്പോള്‍ ആത്യന്തികമായി ജയിക്കുന്നത് മതത്തിന്റെ പേരില്‍ മതത്തെത്തന്നെ ചൂഷണം ചെയ്യുന്നവരാണ്.
മതം ആയുധമാക്കി ജീവിതം യുദ്ധമാക്കിയവര്‍ക്ക് മറ്റെന്താണ് ആവശ്യം

പൂര്‍ണമായ വായനക്ക്

Thursday, December 17, 2009

മലയാളി യുവാക്കളുടെ ലൈംഗിക അഭിരുചികളും മനോഭാവവും

ഡല്‍ഹിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു റിസര്‍ച്ച് എന്‍.ജി.ഒ. എറണാകുളം ആസ്ഥാനമാക്കി ഈയിടെ ഒരു പഠനം നടത്തുകയുണ്ടായി. നാഗരിക യുവാവിന്റെ ലൈംഗിക അഭിരുചികളും മനോഭാവവും ആയിരുന്നു പഠന വിഷയം. ശരിക്കും ഞെട്ടിക്കുന്ന വിവരങ്ങള്‍ക്ക് സാക്ഷിയാകേണ്ടി വന്നു. ചര്‍ച്ചയുടെ ഉള്ളറകളിലേക്ക് പ്രവേശിക്കാം
നിബ്രാസുല്‍ അമീന്‍ നടത്തിയ പഠനറിപ്പോര്‍ട്ട്

നാട്ടുപച്ചയുടെ ഇരുപത്തെട്ടാമത് ലക്കം




പുതിയ വര്‍ത്തമാനങ്ങളും കാഴ്ചകളും വിശേഷങ്ങളുമായി നാട്ടുപച്ചയുടെ ഇരുപത്തെട്ടാമത് ലക്കം പുറത്തിറങ്ങി.


വര്‍ത്തമാനത്തില്‍


മലയാളി യുവാക്കളുടെ ലൈംഗിക അഭിരുചികളും മനോഭാവവും-- നിബ്രാസുല്‍ അമീന്‍ എഴുതുന്ന പഠന റിപ്പോര്‍ട്ട്

ഡല്‍ഹിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു റിസര്‍ച്ച് എന്‍.ജി.ഒ. എറണാകുളം ആസ്ഥാനമാക്കി ഈയിടെ ഒരു പഠനം നടത്തുകയുണ്ടായി. നാഗരിക യുവാവിന്റെ ലൈംഗിക അഭിരുചികളും മനോഭാവവും ആയിരുന്നു പഠന വിഷയം. ശരിക്കും ഞെട്ടിക്കുന്ന വിവരങ്ങള്‍ക്ക് സാക്ഷിയാകേണ്ടി വന്നു. ചര്‍ച്ചയുടെ ഉള്ളറകളിലേക്ക് പ്രവേശിക്കാം

പുതിയ സോപ്പിന്റെ പരസ്യം- വന്നല്ലോ തെലങ്കാനാ......... നമ്പ്യാര്‍
തെലുങ്കാനയെന്ന പുതിയ രാഷ്ടീയ യുദ്ധത്തിന്റെ പിന്നാമ്പുറങ്ങളിലേക്ക് ഒരു വായനയുമായി നമ്പ്യാര്‍

മതം മജ്നുവിനെ മയക്കുന്ന കറുപ്പാവുമ്പോള്‍ -- നിത്യന്‍
മലബാര്‍ മേഖലയിലെ പെണ്ണുങ്ങള്‍ താമസംവിനാ പൊന്നാനിക്കു വച്ചുപിടിക്കും. ഹമുക്കേ ഞമ്മള് പ്രേമിച്ച ഇന്ന്യാ, ജ്ജ് മതം മാറണ്ടാന്നും അലറിവിളിച്ച് മജ്നുമാര് പിന്നാലെയോടിയതുകൊണ്ടൊന്നും രക്ഷകിട്ടുകയില്ല. കത്രീണകൊടുങ്കാറ്റിന്റെ വേഗത്തില് കാഫിര്‍ ലൈലമാര്‍ പൊന്നാനി പിടിച്ചുകളയും. ആരെങ്കിലും ഓടിവന്ന് കലിമ ചൊല്ലിക്കൊടുക്കാതെ പിന്നെ കലിപ്പ് അടങ്ങുകയില്ല. പാവം മതമെന്തുപിഴച്ചു? പൂര്‍ണവായനക്ക്

കോപ്പന്‍ ഹേഗനിലെ യുദ്ധങ്ങള്‍ --രാജീവ് ശങ്കരന്‍
കോപന്‍ ഹേഗനില്‍ നടക്കുന്നത് എന്താണ്? കാലാവസ്ഥാ വ്യതിയാനത്തിന്റെ തോത്
കുറച്ചുകൊണ്ടുവരുന്നതിന് സ്വീകരിക്കേണ്ട മാര്‍ഗങ്ങള്‍ തീരുമാനിക്കാന്‍
വിവിധ രാജ്യങ്ങളുടെ പ്രതിനിധികള്‍ നടത്തുന്ന ചര്‍ച്ചകള്‍ എന്ന് ലളിതമായി
വിവരിക്കാം. അതിനപ്പുറത്ത് ലോകത്തെ സമ്പന്ന രാജ്യങ്ങളും ദരിദ്ര
രാജ്യങ്ങളും തമ്മിലുള്ള യുദ്ധമായും ..... വായിക്കുക

കഥ

തീയില്‍ ഒടുങ്ങുന്നത് -- ബി.ടി.അനില്‍കുമാര്‍
ക്യാമറാമാന്‍ ക്യാമറ പാക്ക് ചെയ്തു. മൃതദേഹം വരാന്‍
ഇനികാത്തുനില്‍ക്കേണ്ടതില്ല. മലയിറങ്ങുമ്പോള്‍ ആരും പരസ്പരം മിണ്ടിയില്ല.
ആകാശത്തോളം ഉസര്‍ന്നു പൊങ്ങിയ തീയില്‍ ഒരു വീടുകത്തുന്നു. അതിന്റെ
ജ്വാലകളില്‍ ഒരു നിലവിളിയൊതുങ്ങുകയാണ്. അകാലത്തില്‍ പൊതിഞ്ഞ ഒരു ജന്മം.
ഒരു വാര്‍ത്ത......

കവിതയില്‍
അശാന്തം. -- ശ്രീകൃഷ്ണദാസ്‌ മാത്തൂര്‍

എവിടെ മറഞ്ഞു ?-- റോഷന്‍ വി കെ

കടലുപ്പ്‌ -- ടി.എ.ശശി

വായനയില്‍

നാട്ടുപച്ചവിടാത്ത കവിതകള്‍ - -രാജേഷ് നന്തിയംകോട്
മുഖ്യധാരയില്‍ നിന്ന് നാട്ടിന്‍ പുറവും നാട്ടുകാരും നാട്ടുഭാഷകളും അകന്നുപോയിക്കൊണ്ടിരിക്കലല്ല. വാണിജ്യവല്‍ക്കരണത്തിലാണ് എത്തിനില്‍ക്കുന്നതെന്ന വര്‍ത്തമാനകാലാവസ്ഥയിലേക്കാണ് പുതു കവികളില്‍ ശ്രദ്ധേയനായ സുനില്‍കുമാര്‍ എം. എസ്സിന്റെ 'പേടിപ്പനി' എന്ന കവിതാസമാഹാരം നാട്ടുവര്‍ത്തമാനങ്ങള്‍ക്കിടക്കുളള കട്ടന്‍ ചായയും അരിവറുത്തതുമായ രുചിയോടെയും നാടത്തത്തോടെയും വായനക്കാര്‍ക്കിടയിലേക്ക് വരുന്നത്.വായിക്കുക

തത്തക്കുട്ടിയുടെ ഇതിഹാസം-- മുഞ്ഞിനാട്‌ പത്‌മകുമാര്‍
കഥയിലേക്കും കവിതയിലേക്കും രാധിക കടക്കും മുന്‍പുള്ള ഒരു വഴിയമ്പലമാണ്‌ 'തത്തക്കുട്ടി'. രാധികയുടെ ഭാഷയില്‍ പറഞ്ഞാല്‍ 'അസാധാരണമായതും യുണീക്‌ ആയതുമായ ചിന്തകളു'ടെ ഒരു വഴിയമ്പലം... വായനക്ക്

കേരള ഡയറക്റ്ററി
മാതാ അമൃതാനന്ദമയിക്കൊപ്പം മമ്മൂട്ടിയും മോഹന്‍ലാലും, ജി.മാധവന്‍
നായര്‍ക്കൊപ്പം ഇ.ടി. മുഹമ്മദ് ബഷീറും മൂസ എരഞ്ഞോളിയും. ഗുരു ചേമഞ്ചേരി
കുഞ്ഞിരാമന്‍ നായരും പി.ജെ.കുര്യനും പി.കെ.കുഞ്ഞാലികുട്ടിയും തോളോടു
തോള്‍. വായനക്ക്

പ്രണയം
മതങ്ങള്‍ വിഴുങ്ങുന്ന പ്രണയം -- അഷിത എം
എന്റെ പ്രണയത്തെ ദുര്‍ന്നടപ്പുകാരിയെന്നും സാമുഹിക നിയമങ്ങളെയും മതവിലക്കുകളെയും ധിക്കരിച്ചവളെന്നും വിളിക്കുമെന്ന് ഭയന്ന് ഹൃദയത്തെക്കാള്‍ നേര്‍ത്ത തലയണക്കടിയില്‍ കാലങ്ങളോളം ഞാനതിനെ ഒളിപ്പിച്ചുവെച്ചു. പൂര്‍ണമായ വായനക്ക്

ജീവിതത്തില്‍
വാക്കുകള്‍ പോകുന്ന വഴികള്‍.--നാരായണസ്വാമി
ഒരുകൂട്ടം ഓര്‍മകളല്ലാതെ, നമ്മെ ഒന്നിപ്പിക്കുന്ന എന്തുണ്ടു നമുക്ക്‌?
എത്ര മുടിഞ്ഞതാണെങ്കിലും, ഭാരതം മുഴുവന്‍ ഒരേ ഭാഷയില്‍ പറഞ്ഞുനടക്കാന്‍
കഴിഞ്ഞിരുന്നെങ്കില്‍ എന്നു പലവട്ടം ഞാന്‍ ആശിച്ചിട്ടുണ്ട്‌.
പല ഭാഷകളില്‍ ചില വാക്കുകള്‍! അറിയാതെങ്ങാനും പറഞ്ഞുപോയല്‍ അബദ്ധമാവും.തുടര്‍ന്നു വായിക്കാന്‍

കാഴ്ചയില്‍

രഞ്ജിത്തിന്റെ പരീക്ഷണ മുദ്രകള്‍ -- ടി ഷൈബിന്‍
അടുത്തിടെ തന്റെ ക്രെഡിറ്റ് ലൈനില്‍ പുറത്തിറങ്ങിയ ചിത്രങ്ങളെയെല്ലാം
പരീക്ഷണ ചിത്രങ്ങളെന്നാണ് സംവിധായകന്‍ രഞ്ജിത്ത് വിശേഷിപ്പിച്ചു
കാണുന്നത്. മുഴുവന്‍ വായനക്ക്

ഐ എഫ് എഫ് കെ 2009 -- സിനിമയുടെ പുതിയ കാഴ്ചകളുമായി-- പുടയൂര്‍
ചലച്ചിത്ര മേള ആദ്യഘട്ടം പൂര്‍ത്തിയാവുകയാണ്. മികച്ച സിനിമകള്‍കൊണ്ടും
ജന പ്രാതിനിത്യം കൊണ്ടും മുന്‍കാലങ്ങളിലേതിനേക്കാള്‍ ശ്രദ്ധേയം. മത്സര
വിഭാഗത്തിലും ലോകസിനിമാ വിഭാഗത്തിലും എല്ലാം മികച്ച ചിത്രങ്ങള്‍. സിനിമാ
പ്രേമികള്‍ക്ക് സംതൃപ്തി.. വായിക്കുക

പഴമ -- പുനലൂര്‍ രാജന്‍
അംഗരക്ഷകരുടേ വെടിയേറ്റ് ഇന്ദിര മരിച്ചിട്ട് ഇരുപത് വര്‍ഷം കഴിയുമ്പോള്‍ പഴയ കോഴിക്കോടന്‍ ഓര്‍മ്മകളില്‍ ഈ ചിത്രങ്ങള്‍ കൂടി........

ലെന്‍സ്-- ജനാധിപത്യ തെയ്യം‍ -സാഗര്‍

ഇടനെഞ്ചില്‍ ഇരുമ്പാണിയെത്ര തറച്ചാലും .... സുനില്‍ കെ ഫൈസല്‍

പുതുലോകത്തില്‍
ക്രിസ്തുമസ് കേക്കുകായ് അമ്പിളി മനോജ്

ബൂലോഗത്തില്‍

ബൂലോഗ വിചാരണ 28 -- എന്‍ കെ

മുല്ലപ്പെരിയാറിനായി ബ്ലോഗ്ഗേഴ്സ്‌.-- സതീഷ് കുമാര്‍

ആത്മീയത്തില്‍
ഗ്രഹചാരഫലങ്ങള്‍ - ചെമ്പോളി ശ്രീനിവാസന്‍


ഒരു നല്ല വായന ആശംസിക്കുന്നു.

Thursday, December 3, 2009

മനസ്സും ശരീരവും

മനസ്സിനു പരമപ്രധാനമായ ഒരു സ്ഥാനം നല്‍കിയ ശാസ്ത്രമാണു ആയുര്‍വേദം. മനുഷ്യന്റെ എല്ലാ വ്യവഹാരങ്ങളിലും രോഗനിര്‍ണ്ണയത്തിലും ചികിത്സയിലും, ഈ ശാസ്ത്രം മനസ്സിനെ ഗൌരവമായി കണക്കാക്കുന്നു. അതുകൊണ്ട് തന്നെ രോഗത്തിനല്ല രോഗിക്കാണു ചികിത്സ നല്‍കുന്നത്. രോഗിയെ ചികിത്സാപുരുഷന്‍ എന്നാണു വിവക്ഷിക്കുന്നത് തന്നെ. മനസ്സും ശരീരവും തമ്മിലുള്ള അഭേദ്യമായ ബന്ധത്തെ ആയുര്‍വേദം വിവരിക്കുന്നത്. ചൂടാക്കിയ നെയ്യ് ചെമ്പുകുടത്തിലൊഴിച്ചാല്‍ കുറ്റം ചൂടാകുന്നു. തിരിച്ച്, ചൂടാക്കിയ ചെമ്പു കുടത്തില്‍ നെയ്യൊഴിച്ചാല്‍ നെയ്യ് ഉരുകുന്നു. അതുകൊണ്ട് തന്നെ ശരീരത്തേയും മനസ്സിനേയും വെറെ വേറെ കാണാതെ ഒന്നായികാണാന്‍ ആയുര്‍വേദം ശ്രമിക്കുന്നു.


പൂ’ണ്ണവായനക്ക്

ഗുരുവായൂരപ്പാ…………നീയേ ശരണം…..

ഇത്തവണ സാഗറിന്റെ ലെന്സില് പതിഞ്ഞ ചിത്രം നോക്കൂ


ഇവിടെ

എന്മകജെ അഥവാ എട്ടുസംസ്കാരം…

അംബികാസുതന്‍ മാങ്ങാടിന്റെ 'എന്‍മകജെ' എന്ന നോവല്‍ ഒരു ദേശം മാരകവിഷത്തിന്‌ ഇരയാകുന്നതിന്റെയും അതിനെ തുടര്‍ന്നുണ്ടാകുന്ന പാരിസ്ഥിതിക ഇടപെടലുകളെയും അടയാളപ്പെടുത്തുന്നു.

മനുഷ്യസ്‌പര്‍ശമേല്‌ക്കാത്ത ജടാധാരിമലയില്‍ താമസിക്കുന്ന സ്‌ത്രീയും പുരുഷനുമാണ്‌ 'എന്‍മകജെ'യിലെ കേന്ദ്രകാഥാപാത്രങ്ങള്‍. അവര്‍ക്ക്‌ സ്വന്തമായ പേരും കാലവുമുള്ളൊരു ഭൂതകാലമുണ്ട്‌ . പുരുഷന്‍ തിന്മകള്‍ക്കെതിരെ പോരാടിയിരുന്ന സാമൂഹ്യപ്രവര്‍ത്തകനും സ്‌ത്രീ ഭര്‍ത്താവിനാല്‍ നശിപ്പിക്കപ്പെട്ട്‌ ലൈംഗികത്തൊഴിലാളിയാകേണ്ടി വന്നവളാവുമായിരുന്നു. പിന്നീടവള്‍ക്ക്‌ ഒറ്റമുലച്ചിയുമാകേണ്ടി വന്നു.

പൂര്‍ണ്ണവായനക്ക്

ചെങ്ങറ: പാളിപ്പോയ നാന്ദിഗ്രാം...

നന്ദിഗ്രാമിലേതെന്നപോലെ ആദിവാസികളെ തെറ്റിദ്ധരിപ്പിച്ച് കലാപമുണ്ടാക്കുന്നതിനുള്ള കുത്സിത ശ്രമങ്ങളാണ് കേരളത്തിലെ ജനകീയ സർക്കാരിന്റെ ഇടപെടലോടെ അവസാനിച്ചത്. ചെങ്ങറക്കൊപ്പം ചേർത്തു വെക്കേണ്ട മറ്റൊരു സ്ഥലനാമമുണ്ട്; മുത്തങ്ങയെന്നാണതിന്റെ പേര്. പ്രസ്തുത സമരത്തെ അന്നത്തെ സർക്കാർ എങ്ങനെയാണു നേരിട്ടതെന്ന് കേരളം കണ്ടു. യൂ ഡി എഫ് ഗവർമെന്റായിരുന്നു അന്നു അന്നു ഭരിച്ചിരുന്നത്. ഭരണകൂടം പോലീസിനെ ഉപയോഗിച്ച് ആദിവാസിയെ വെടിവെച്ചു കൊന്നതും മർദ്ദിച്ചൊതുക്കിയതും ആദിവാസി നേതാക്കളുടെ അടി കൊണ്ടു വിങ്ങിയ മുഖവും കേരളം കണ്ടതാണ്. രണ്ടു സർക്കാരുകൾ , project-ചെങ്ങറയോടും മുത്തങ്ങയോടും കൈക്കൊണ്ട ഭിന്ന സമീപനങ്ങൾ നിർഭാഗ്യവശാൽ ചിലർ കാണാതെ പോകുന്നു. അല്ലെങ്കിൽ കണ്ടില്ലെന്നു നടിക്കുന്നു. ചാനൽ കസർത്തുകളിലോ പൊതുസംവാദങ്ങളിലോ ഇത്തരം വിഷയങ്ങൾ ബോധപൂർവ്വം തിരസ്ക്കരിക്കപ്പെടുന്നു


തുടര്ന്ന് വായിക്കൂ

പൊതു സമൂഹം …….നിലനില്‍ക്കുന്നോ…?

ഇന്ത്യാ മഹാരാജ്യത്ത്‌ സാമൂഹ്യമനുഷ്യന്‍ അതായത്‌ സിവിലിയന്‍, ഇല്ല. അയാള്‍ എന്തിന്റയെങ്കിലും പ്രതിനിധി മാത്രമായിരിക്കും. മാര്‍ക്‌സിസത്തിന്റെ, ഗാന്ധിസത്തിന്റെ , ഹിന്ദുവിന്റെ, മുസ്ലീമിന്റെ, ദലിതന്റെ ഒക്കെ...അയാള്‍ ഏകവചനമല്ല. വ്യക്തിയുടെയോ വ്യക്തിത്വത്തിന്റെതോ ഒന്നുമായിരിക്കില്ല അയാള്‍ ഉയര്‍ത്തിക്കാട്ടുന്നത്‌. ഗ്രൂപ്പ്‌ ആണെങ്കിലോ അവസാന തെരഞ്ഞെടുപ്പ്‌ില്‍ ഭൂരിപക്ഷത്തിന്റേതുമായിരിക്കും! അങ്ങിനെ തെറ്റാണെങ്കിലും അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും ഭൂരിപക്ഷത്തിന്‌, അതായത്‌്‌ അയാള്‍ പ്രതിനിധാനം ചെയ്യുന്ന ഗ്രൂപ്പിന്‌ കീഴൊതുങ്ങി ജീവിക്കേണ്ടിയും പ്രവര്‍ത്തിക്കേണ്ടിയും വരും. വ്യക്തിക്കൊരിക്കലും അതിന്റെ മേല്‍ മേല്‍കൈ കിട്ടുകയില്ല.


പൂര്‍ണ്ണവായനക്ക്

എയിഡ്സ് ചികിത്സയും മനുഷ്യാവകാശവും

എയിഡ്സിനെ സംബന്ധിച്ച ‘പായാര’ങ്ങളുടെ
വാര്‍ഷികാവര്‍ത്തനങ്ങള്‍ നമ്മെ മടുപ്പിച്ചുതുടങ്ങിയിരിക്കുന്നു. സ്ഥിരമായ അവകാശലംഘനങ്ങളും അനുദിനം ചിലവേറുന്ന ചികിത്സകളും ചികിത്സാ തട്ടിപ്പുകളും രോഗത്തെ സംബന്ധിച്ച എത്ര ഒഴിച്ചാലും തീരാത്ത അജ്ഞതയും ഒക്കെ പലപ്പോഴും ഈ രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്കിടയില്‍ കടുത്ത നിരാശയുളവാക്കുന്ന സംഗതികളാണ്. ഈ സന്ദര്‍ഭത്തിലാണ് ഈവര്‍ഷത്തെ എയിഡ്സ് ദിന ലക്ഷ്യങ്ങളായി ലോകാരോഗ്യസംഘടന രണ്ട് കാര്യങ്ങള്‍ മുന്നോട്ട് വയ്ക്കുന്നത് - സാര്‍വ‌ജനീനമായ എച്.ഐ.വി ചികിത്സാലഭ്യതയും എയിഡ്സ് രോഗികളുടെ മനുഷ്യാവകാശങ്ങളും

തുടര്ന്ന് വായിക്കൂ

Tuesday, December 1, 2009

നാട്ടുപച്ചയുടെ ഇരുപത്തേഴാമത് ലക്കം…..


പുതിയ വര്‍ത്തമാനങ്ങളും വിശേഷങ്ങളുമായ് നാട്ടുപച്ചയുടെ പുതിയ ലക്കം



വര്‍ത്തമാനത്തില്‍

വികസനത്തിന്റെ നാനാര്‍ത്ഥങ്ങളെ പറ്റി എഴുതുന്നത് നിത്യന്‍

തലക്കെട്ടില്ലാത്ത ഒബാമയ്ക്കുമുന്നില് തലപ്പാവണിഞ്ഞ മന്മോഹനും ഫ്രോക്കി മിഷേലിന്നഭിമുഖമായി സാരി ഗുര്ചരണ്‍ കൗറും ഇരുന്നു ഇന്ത്യായാങ്കി ഭായിഭായി എന്നുപറഞ്ഞ് വെളുക്കെച്ചിരിച്ചാല്‍ തന്നെ നമ്മുടെ വികസനത്തിന്റെ സൂചകങ്ങള്‍ കാറ്റുപിടിച്ച പട്ടംപോലെ ഉയര്‍ന്നുകൊണ്ടേയിരിക്കും. മാധ്യമമനീഷികളൊന്നാഞ്ഞുവീശിയാല്‍ പിന്നെ പറയേണ്ടതുമില്ല.

മുഴുവന് വായനക്ക്


ഒരു ലോക എയിഡ്സ് ദിനം കൂടി നമ്മെ കടന്നു പോയിരിക്കുന്നു. ആണ്ടോടാണ്ട്
കൊണ്ടാടപ്പെടേണ്ട ഒരു നേര്‍ച്ച പോലെ.!!! ഈ അവസരത്തില്‍ എയിഡ്സ് ചികിത്സയേയും എയിഡ്സ്
രോഗികളുടെ മനുഷ്യാവകാശങ്ങളേയും പറ്റി നമ്മോട് ഡോ. സൂരജ്
എച്.ഐ.വി രോഗികള്‍ക്ക് ശാസ്ത്രീയ ചികിത്സ എത്തിക്കുന്നതിന് ഓരോ സമൂഹത്തിലും ഓരോ രീതിയിലാണ് തടസ്സം നേരിടുന്നത്. സാമ്പത്തിക ഭാരമാണ് ഭൂരിഭാഗം നാടുകളിലെയും മുഖ്യ പ്രശ്നം. എന്നാല്‍ നമ്മുടെ കേരളത്തെ സംബന്ധിച്ചിടത്തോളം മറ്റ് ചില പ്രശ്നങ്ങള്‍ കൂടി കണക്കിലെടുക്കേണ്ടതുണ്ട്. അതിലൊന്ന് രോഗ ചികിത്സയെ സംബന്ധിച്ച ഗൌരവകരമായ അജ്ഞതയും ആ ഗ്യാപ്പില്‍ കയറിക്കളിക്കുന്ന തട്ടിപ്പു പ്രസ്ഥാനങ്ങളും ഗൂഢാലോചനാ സിദ്ധാന്തക്കാരുമാണ്.
തുടര്ന്നു വായിക്കൂ


പൊതു സമൂഹം എന്നൊന്നില്ലായെന്നും ഓരോ വ്യക്തിയും ജാതി മത രാഷ്ട്രീയത്തിന്റെയുമൊക്കെ
പ്രതിനിധികള്‍ മാത്രമാണെന്നു പറയുന്നു ഷാ…….
ഇന്ത്യാ മഹാരാജ്യത്ത്‌ സാമൂഹ്യമനുഷ്യന്‍ അതായത്‌ സിവിലിയന്‍, ഇല്ല. അയാള്‍ എന്തിന്റയെങ്കിലും പ്രതിനിധി മാത്രമായിരിക്കും. മാര്‍ക്‌സിസത്തിന്റെ, ഗാന്ധിസത്തിന്റെ , ഹിന്ദുവിന്റെ, മുസ്ലീമിന്റെ, ദലിതന്റെ ഒക്കെ...അയാള്‍ ഏകവചനമല്ല
പൂ’ണ്ണവായനക്ക്



രണ്ടു വര്ഷത്തിലേറെയായി മാദ്ധ്യമങ്ങളില്‍ നിറഞ്ഞു നില്ക്കുകയും സര്ക്കാരിനെ
വെള്ളം കുടിപ്പിക്കുകയും ചെയ്ത ചെങ്ങറ ഭൂ സമരത്തെ പറ്റിയും ,സമരത്തില്‍ സര്‍ക്കാര്‍
കൈകൊണ്ട നിലപാടിനെ പറ്റിയും എഴുതുന്നത് കെ.ജി സൂരജ്
ചെങ്ങറ പാളിപ്പോയ നന്ദി ഗ്രാം

രണ്ടു വര്‍ഷത്തിലേറെ ആഘോഷമാക്കിയ project- ചെങ്ങറ ഒത്തു തീര്‍ന്നു.
നന്ദിഗ്രാമിലേതെന്നപോലെ ആദിവാസികളെ തെറ്റിദ്ധരിപ്പിച്ച് കലാപമുണ്ടാക്കുന്നതിനുള്ള കുത്സിത ശ്രമങ്ങളാണ് കേരളത്തിലെ ജനകീയ സര്‍ക്കാരിന്റെ ഇടപെടലോടെ അവസാനിച്ചത്
ഇവിടെ വായിക്കൂ

ശിഖണ്ഡിക്ക് ഒരു പുനര്‍ വായനയുമായ് കഥയില് എ. ജെ

നിഴലില് ജീവിച്ച ഒരാള്‍

കവിതയില് രാജേഷ് നന്തിയംകോട് പ്രണയത്തെ പറ്റി ….

ഇനിയും
കായ്‌ച്ചു തുടങ്ങാത്ത
പതിനെട്ടാം പട്ട തെങ്ങുപോലെ
പ്രണയം

മുഴുവന് വായിക്കൂ…… ഒന്നുമില്ലായ്മ

വായനയില് അംബികാസുതന് മാങ്ങാടിന്റെ എന്മജകെ എന്ന നോവലിനെ പറ്റി
മൈന ഉമൈബാന്‍

മനുഷ്യസ്‌പര്‍ശമേല്‌ക്കാത്ത ജടാധാരിമലയില്‍ താമസിക്കുന്ന സ്‌ത്രീയും പുരുഷനുമാണ്‌ 'എന്‍മകജെ'യിലെ കേന്ദ്രകാഥാപാത്രങ്ങള്‍. അവര്‍ക്ക്‌ സ്വന്തമായ പേരും കാലവുമുള്ളൊരു ഭൂതകാലമുണ്ട്‌ . പുരുഷന്‍ തിന്മകള്‍ക്കെതിരെ പോരാടിയിരുന്ന സാമൂഹ്യപ്രവര്‍ത്തകനും സ്‌ത്രീ ഭര്‍ത്താവിനാല്‍ നശിപ്പിക്കപ്പെട്ട്‌ ലൈംഗികത്തൊഴിലാളിയാകേണ്ടി വന്നവളാവുമായിരുന്നു. പിന്നീടവള്‍ക്ക്‌ ഒറ്റമുലച്ചിയുമാകേണ്ടി വന്നു.
പൂ’ണ്ണവായനക്ക്


പലര്രും പലതിലും നാരായണ സ്വാമി എഴുതുന്നു
ചിത്രം വിചിത്രം

കോറിയിടാന്‍ എളുപ്പമായിരുന്നെങ്കിലും, അരിവാള്‍ വരയ്ക്കാന്‍ നാണമായിരുന്നു എനിക്ക്‌. വരച്ചുവരച്ച്‌ കാള പന്നിയായിപ്പോയത്‌ ഞാന്‍ കാര്യമാക്കിയില്ല. കാള പിന്നെ പശുവായതും പശുവിനു കൈക്കുഞ്ഞായതും ഇന്നിപ്പോള്‍ കൈമാത്രമായതും കോണ്‍ഗ്രസ്സിന്റെ കുഞ്ഞുകഥ.
ഇവിടെ വായിക്കൂ

ലെന്‍സ് ഒരഛന്റെ ദു:ഖം ഒപ്പിയേടുത്തിരിക്കുന്നു സാഗര്‍

ഇവിടെ നോക്കു

പുതുലോകത്തില്‍ മനസ്സിന്റെ ഉള്ളുകള്ളികളെ പറ്റി എഴുതുന്നത് ഡോ. അബ്ദുള്ളക്കുട്ടി കോലക്കാട്ട്


എന്താണു മനസ്സ് ? മനുഷ്യനെ മറ്റുജീവികളില്‍ നിന്നും വ്യത്യസ്തനാക്കുന്നത്

അവന്റെ മനനം ചെയ്യാനുള്ള കഴിവാണു. സാമാന്യ ബുദ്ധി ഉപയോഗിച്ച് കാര്യങ്ങളെ
വിവേചിച്ചറിയുന്നതിനു അവനെ സാദ്ധ്യമാക്കുന്നത് മന:പ്രവര്‍ത്തനങ്ങളാണു.
ബുദ്ധിയെ യഥാവിധി ഉപയോഗിക്കാന്‍ മനസ്സ് സഹായിക്കുന്നു

പൂര്‍ണ്ണവായനക്ക്


ഇത്തവണ പാവയ്ക്കാ കൊണ്ടുള്ള വിഭവവുമായാണു അമ്പിളി മനോജ് എത്തിയിരിക്കുന്നത്.
ഇനി പാവയ്ക്ക കയ്ക്കില്ല….

ഉണ്ടാക്കി നോക്കൂ….


ബൂലോക വിചാരണയില് രാജീവ് കൂപ്പ് , ചിന്തകള് , മലയാള കവിത എന്നീ ബ്ലോഗുകളെ പറ്റി
എന്‍.കെ

അമേരിക്ക പാക്കിസ്ഥാനിലും അഫ്ഗാനിസ്ഥാനിലും പരോക്ഷയുദ്ധം നടത്തുന്നത് പരസ്യമായ ഒരു രഹസ്യമാണ്. കമിഴ്ന്നുവീണാല്‍ കാല്‍പണവുമായി എഴുന്നേല്‍ക്കണം എന്നതു സായിപ്പിന്റെ പണ്ടേയുളള നയമാണ്.

തുടര്ന്ന് വായിക്കൂ


ആത്മീയത്തില് നാമ ജപത്തെപറ്റിയുള്ള ചെമ്പോളി ശ്രീനിവാസന്റെ ലേഖനം തുടരുന്നു.

അപകടകാരികളായ ആദിചാരക്രിയകള്‍ ക്രമത്തില്‍ നിരുത്സാഹപ്പെടുത്തുക തന്നെ വേണം, എപ്പോള്‍ നാമം ജപിച്ച് തുടങ്ങണം? എത്രയും വേഗം തുടങ്ങുക. അപൂര്‍വ്വമായി ലഭിച്ചിരിക്കുന്ന ഈ മനുഷ്യജന്മം അതിന്റെ പരിപൂര്‍ണ്ണത നമുക്ക് അവകാശപ്പെട്ടതാണ്. അതിലേക്കുള്ള പൂര്‍ണ്ണത നമുക്ക് അവകാശപ്പെട്ടതാണ്. അതിലേക്കുള്ള ഒരു മാര്‍ഗ്ഗമാണല്ലോ നാമജപം മന്ത്രം എങ്ങിനെ ജപിച്ച് തുടങ്ങാം?

വായിക്കൂ….

ഈ വര്ഷത്തെ പരിശുദ്ധ ഹജ്ജിന് പരിസമാപ്തിയായ്. സര്‍വ്വ പാപങ്ങളും ഏറ്റുപറഞ്ഞ് അവര്‍
മടങ്ങുകയാണു ഇബ്രാഹിമുമാരായി പുതിയൊരു ജീവിതത്തിലേക്ക് …..ഈ അവസരത്തില് ഹജ്ജിന്റെ സന്ദേശത്തെപറ്റി നമ്മെ ഒന്നുകൂടി ഓര്മ്മിപ്പിക്കുകയാണു
ഹജ്ജിന്റെ സന്ദേശം എന്ന കുറിപ്പുമായ് ഫിറോസ് കുറ്റിപ്പുറം