Wednesday, October 28, 2009

യൂഹ്വായുടെ ഒപ്പം

മുദ്രാവാക്യങ്ങളുടെ കാലം കഴിഞപ്പോഴേക്കും ആ ജനത പുരോഗതിയില്‍നിന്നും ഒരുപാട് ദൂരം പിന്നോക്കം പോയിരുന്നു।സമൂഹത്തിന്റെ മുഖ്യ ധാരയില്‍ നിന്നും തെന്നി ത്തെറിച്ചുപ്പോയ ഒരു തലമുറയുടെ കഥയാണിത്. പടിഞ്ഞാറന്‍ നാഗരികതയില്‍ മുങ്ങിത്താഴുന്ന ഇന്നത്തെ തലമുറക്ക് ആ ചരിത്രങ്ങളൊക്കെ അന്യം!!!
ജീവിക്കാനായ്

നമ്മള്‍ മിടുക്കന്മാര്‍!!!

അച്ഛനമ്മമാർ കൊച്ചുകുഞ്ഞുങ്ങൾക്ക്‌ കളിത്തോക്കുവാങ്ങിക്കൊടുക്കുന്നു; മുതിർന്നാൽ എയർഗൺ। കുട്ടികൾ അതുപൊട്ടിച്ചുകൊല്ലുന്ന കാടപ്പക്ഷികളെ മസാലയിട്ടുവരട്ടി അവർക്കുകൊടുത്തു സായൂജ്യമടയുന്നു. മക്കൾ ഗർഭ-നിരോധന ഉറ ബലൂണാക്കിവീർപ്പിച്ചു തട്ടിക്കളിക്കുമ്പോൾ പരസ്പരം നോക്കി ശൃംഗരിക്കുന്നു
പലരും പലതും

ജ്യോനവന്‍ ഒരോര്‍മ്മ

പുതിയ കവിതകളൊന്നും ഇനി പൊട്ടക്കലത്തില്‍ ഉണ്ടാകില്ല. അഭിപ്രായം കുറിച്ചുവെച്ചാല്‍ തിരിച്ചു മറുപടിയും ഉണ്ടാകില്ല. നല്ലൊരു വായനക്കാരനായി മറ്റുബ്ലോഗുകളിലും അവനെ കാണാനാകില്ല. എങ്കിലും പൊട്ടക്കലത്തിലേക്ക് കൊക്കിലൊതുങ്ങുന്ന കല്‍ക്കഷണങ്ങളുമായി ഇനിയും പറന്നു ചെല്ലേണ്ടിവരും. ഒരിക്കലും വറ്റിയുണങ്ങാത്ത തെളിനീര്‍ കിനാവുകണ്ട്. ചില കവിതകള്‍ അത്രമേല്‍ കൊതിപ്പിക്കുന്നുണ്ട്.
ജ്യോനവന്‍ ഒരോര്‍മ്മ