Thursday, September 10, 2009

കാഞ്ചീവരം


പണ്ട്, പണ്ടെന്നുവച്ചാല്‍ വളരെയൊന്നും പണ്ടാല്ലാത്ത പണ്ട്, ഒരിടത്തൊരു നെയ്ത്തുകാരനുണ്ടായിരുന്നു। മനോഹരമായപട്ടുസാരികള്‍ നെയ്യുമ്പോഴും സ്വന്തം ഭാര്യയ്ക്ക് ഒരു പട്ടുസാരി നല്‍കാന്‍ പാങ്ങില്ലാതിരുന്ന ഒരു പാവം നെയ്ത്തുകാരന്‍ । അയാള്‍ക്ക് ആറ്റുനോറ്റ് ഒരു പെണ്‍കുഞ്ഞ് പിറന്നു. പട്ടുസാരിയുടുപ്പിച്ചേ മകളുടെ കല്ല്യാണം നടത്തുവെന്ന് അയാളുറപ്പിക്കുന്നു. നാട്ടാര്‍കേള്‍ക്കേ അയാളതു പറയുകയും ചെയ്തു. പട്ടെന്നാല്‍ ആര്‍ഭാടമെന്നാണര്‍ത്ഥം. ഭാര്യ മരിക്കുമ്പോള്‍ പോലും പട്ടുപുതപ്പിക്കാന്‍ കഴിയാത്തയാളാണയാള്‍; തൊഴിലുടമ നല്‍കുന്ന തുച്ഛമായ വേതനത്തിന് അയാള്‍ നെയ്യുന്ന മനോഹരമായ പട്ടുസാരികള്‍ക്ക് വന്‍‌വിലയ്ക്ക് വിറ്റുപോകുമ്പോഴും...മകള്‍ക്ക് കല്ല്യാണപ്രായമായി. അവള്‍ക്ക് എങ്ങിനെ ഒരു പട്ടുസാരി നല്‍കും? നെയ്ത്തുകാരന്റെ ചിന്ത അതുമാത്രമായി. ......... പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത തമിഴ് ചിത്രം ‘കാഞ്ചീവര’ത്തെക്കുറിച്ച് അനില്‍ അനില്‍ എഴുതിയ ആസ്വാദനക്കുറിപ്പ് നാട്ടുപച്ചയുടെ പത്തായത്തില്‍ നിന്നും...

2 comments:

പാവപ്പെട്ടവൻ said...

ഒരു മനോഹര കാവ്യംപോലെ ഒരു ചിത്രം

Unknown said...

പ്രിയന്റെ മനോഹരമായ സിനിമകളിൽ ഒന്നാണ് ഈ ചിത്രം